qacheck17@gmail.com
“തന്റെ യൗവ്വനകാലമാകെ തൊഴിലാളികളുടെയും കർഷകരുടെയും ഉന്നമനത്തിനായി ഉഴിഞ്ഞുവെക്കുകയാണ് വി എസ് ചെയ്തത്. തുടക്കത്തിൽ ജനകീയ പോരാട്ടങ്ങളുടെ സമരനായകനായിരുന്നുെവങ്കിൽ പിന്നീട് ജനപ്രതിനിധിയായും പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും അവസാനം ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു.
“ഗഹനമായ ചരിത്രപശ്ചാത്തലങ്ങളും സൂക്ഷ്മമായ രാഷ്ട്രീയ നിരീക്ഷണങ്ങളും ശക്തമായ സമരാവശ്യങ്ങളും തുളച്ചുകയറുന്ന വാക്കുകളിൽ പുറത്തേക്കൊഴുകും, വിഎസിന് മാത്രം അവകാശപ്പെട്ട ആ അനുപമമായ ശൈലിയിൽ. എട്ടു പതിറ്റാണ്ടത്തെ രാഷ്ട്രീയ ജീവിതം രാകിമിനുക്കിയെടുത്ത വജ്രം സമരഗേറ്റിനു മുന്നിലെ
“അടിസ്ഥാന വർഗ്ഗത്തിന്റെ ഇല്ലായ്മകളും വല്ലായ്മകളും എന്നും മനസ്സിന്റെ നടുത്തളത്തിൽ പ്രതിഷ്ഠിച്ചിരുന്ന വിഎസിന് കൃത്യമായ പക്ഷപാതിത്വം ഉണ്ടായിരുന്നു. അത് വിശന്നു കരയുന്നവരോടായിരുന്നു.അത്കുടിയിറക്കപ്പെടുന്നവരോടായിരുന്നു.അത് അധികാരമില്ലാത്തവരോടായിരുന്നു. അത് മർദ്ദിതരും ചൂഷിതരുമായവരോടായിരുന്നു” –സുജ സൂസൻ ജോർജ് എഴുതുന്നു…
മുഹമ്മദ് റിയാസ് / ബെന്യാമിൻ ബെന്യാമിൻ: ഇന്നത്തെ ഈ അവസാന സെഷൻ, നമ്മുടെ ബഹുമാനപ്പെട്ട മന്ത്രി കെ. മുഹമ്മദ് റിയാസുമായുള്ള ഒരു ഇന്ററാക്ഷനാണ്. കഴിഞ്ഞ രണ്ടോ മൂന്നോ വർഷത്തിനകം ടൂറിസം മേഖലയിൽ കൈവരിച്ചിട്ടുള്ള പുരോഗതി
ജനപ്രിയ സാഹിത്യത്തിന്റെ അത്ഭുതകരമായ വളർച്ച മലയാള സാഹിത്യ രംഗത്ത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി വെച്ചിരിക്കുകയാണ് . പുസ്തക വിപണിയിൽ പുത്തനുണർവ്വ് സൃഷ്ടിച്ചു കൊണ്ട് യുവ എഴുത്തുകാരുടെ പുസ്തകങ്ങൾ അമ്പരപ്പിക്കുന്ന തരത്തിൽ വിപണി
ജനപ്രിയ സാഹിത്യത്തെക്കുറിച്ചുള്ള ചർച്ചകളിൽ ഉയർന്നു കേൾക്കുന്ന പ്രധാന പേരുകളിൽ ഒന്നാണ് നിമ്ന വിജയ്. റീലുകളായും കുഞ്ഞു വീഡിയോകളായും അവതരിപ്പിച്ചുകൊണ്ട് സ്വന്തം പുസ്തകത്തിന് വായനക്കാർക്കിടയിൽ വലിയ പ്രചാരമുണ്ടാക്കാൻ നിമ്നക്ക് കഴിഞ്ഞു. സാഹിത്യ ലോകത്തെ പുത്തൻ
ജനപ്രിയത എന്ന വാക്കിന്റെ മുഴുവൻ അർത്ഥവും അക്ഷരാർത്ഥത്തിൽ വെളിവാക്കിക്കൊണ്ട് മലയാള പുസ്തക വിപണിയിൽ അത്ഭുതകരമായ ചലനങ്ങൾ സൃഷ്ടിക്കുകയും കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്ക്കാരം നേടുകയും ചെയ്തത യുവ എഴുത്തുകാരനാണ് അഖിൽ പി ധർമ്മജൻ
സോഷ്യോളജിയും സൈക്കോളജിയുമൊക്കെ പോലെയുള്ള സാമൂഹ്യശാസ്ത്ര വിഷയമാണ് സോഷ്യൽ വർക്ക്. രാജ്യത്തെ ഒട്ടുമിക്ക സർവകലാശാലകളിലും ഇതിൽ ബിരുദ (ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് - BSW), ബിരുദാനന്തര ബിരുദ (മാസ്റ്റർ ഓഫ് സോഷ്യൽവർക്ക് -
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പോരാട്ടങ്ങൾ അരങ്ങുതകർക്കുകയാണ്. ഇത്തവണ ലീഗിൽ ലിവർപൂൾ ചാമ്പ്യൻമാരാകുമോ എന്നാണ് ലോകമാകെയുള്ള ആരാധകർ ഉറ്റുനോക്കുന്നത്. നിലവിൽ അവർ ലീഗിൽ ഒന്നാം സ്ഥാനത്താണ്. ആഴ്‌സനലും നോട്ടിംഗ്ഹാം ഫോറസ്റ്റും ചെൽസിയും ആ ക്രമത്തിൽത്തന്നെ
“പലായദ്ധ്വം പലായദ്ധ്വം രേ രേ ദുഷ്കവി കുഞ്ജരാ: വേദാന്ത വനസഞ്ചാരീ ഹ്യായാത്യുദ്ദണ്ഡകേസരീ” (ദുഷ്കവികളാകുന്ന കുഞ്ജരങ്ങളേ, ഓടിയൊളിച്ചാലും. വേദാന്തമാകുന്ന വനത്തിൽ സഞ്ചരിക്കുന്ന ഉദ്ദണ്ഡൻ എന്ന സിംഹം ഇതാ വരുന്നു.) ഇതൊരടയാളവാക്യമായിരുന്നു. വേദാന്ത വനങ്ങളിൽ അലഞ്ഞലഞ്ഞ് പാണ്ഡിത്യത്തിന്റെ കൈലാസശൃംഗമേറിയ ഉദ്ദണ്ഡശാസ്ത്രികളുടെ അഹങ്കാരവാക്യം. തന്റെ വായനയുടെയും പഠനത്തിന്റെയും