Home / 2025 / July

ജനപ്രിയ സാഹിത്യത്തിന്റെ അത്ഭുതകരമായ വളർച്ച മലയാള സാഹിത്യ രംഗത്ത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി വെച്ചിരിക്കുകയാണ് . പുസ്തക വിപണിയിൽ പുത്തനുണർവ്വ് സൃഷ്ടിച്ചു കൊണ്ട് യുവ എഴുത്തുകാരുടെ പുസ്തകങ്ങൾ അമ്പരപ്പിക്കുന്ന തരത്തിൽ വിപണി കീഴടക്കുകയും അംഗീകാരങ്ങൾ നേടുകയും ചെയ്യുന്നു . സാഹിത്യ ലോകത്തെ ഈ സാഹചര്യത്തെ വിലയിരുത്തുകയാണ്   എഴുത്തുകാരനും പ്രസാധകനും നിരൂപകനുമായ എൻ ഇ സുധീർ.

READ MORE

ജനപ്രിയ സാഹിത്യത്തെക്കുറിച്ചുള്ള ചർച്ചകളിൽ ഉയർന്നു കേൾക്കുന്ന പ്രധാന പേരുകളിൽ ഒന്നാണ് നിമ്ന വിജയ്. റീലുകളായും കുഞ്ഞു വീഡിയോകളായും അവതരിപ്പിച്ചുകൊണ്ട് സ്വന്തം പുസ്തകത്തിന് വായനക്കാർക്കിടയിൽ വലിയ പ്രചാരമുണ്ടാക്കാൻ നിമ്നക്ക് കഴിഞ്ഞു. സാഹിത്യ ലോകത്തെ പുത്തൻ പ്രവണതകളെക്കുറിച്ചും തന്റെ എഴുത്തിനെക്കുറിച്ചും നിമ്‌ന വിജയ് സംസാരിക്കുന്നു

READ MORE

ജനപ്രിയത എന്ന വാക്കിന്റെ മുഴുവൻ അർത്ഥവും അക്ഷരാർത്ഥത്തിൽ വെളിവാക്കിക്കൊണ്ട് മലയാള പുസ്തക വിപണിയിൽ അത്ഭുതകരമായ ചലനങ്ങൾ സൃഷ്ടിക്കുകയും  കേന്ദ്ര സാഹിത്യ അക്കാദമി  യുവപുരസ്ക്കാരം നേടുകയും ചെയ്തത യുവ എഴുത്തുകാരനാണ് അഖിൽ പി ധർമ്മജൻ . ഈ പുരസ്ക്കാരം മലയാള സാഹിത്യ രംഗത്ത്  വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു .  ഈ സാഹചര്യത്തിൽ  അഖിൽ പി ധർമ്മജൻ സംസാരിക്കുന്നു .

READ MORE

സോഷ്യോളജിയും സൈക്കോളജിയുമൊക്കെ പോലെയുള്ള സാമൂഹ്യശാസ്ത്ര വിഷയമാണ് സോഷ്യൽ വർക്ക്. രാജ്യത്തെ ഒട്ടുമിക്ക സർവകലാശാലകളിലും ഇതിൽ ബിരുദ (ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് - BSW), ബിരുദാനന്തര ബിരുദ (മാസ്റ്റർ ഓഫ് സോഷ്യൽവർക്ക് - MSW അല്ലെങ്കിൽ എം.എ. സോഷ്യൽവർക്ക്) കോഴ്‌സുകളുണ്ട്. ഇതിൽ ബിരുദാനന്തര കോഴ്‌സിനാണ് ഡിമാൻഡേറെയുള്ളത്. കാരണം മാസ്റ്റർ ബിരുദധാരികൾക്കേ കാര്യമായ തൊഴിൽസാധ്യതയുള്ളൂ. എം.എസ്.ഡബ്ല്യൂവിന് ചേരാൻ ബി.എസ്.ഡബ്ല്യൂ. ബിരുദം വേണമെന്ന് നിർബന്ധവുമില്ല. ഏതെങ്കിലും

READ MORE

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പോരാട്ടങ്ങൾ അരങ്ങുതകർക്കുകയാണ്. ഇത്തവണ ലീഗിൽ ലിവർപൂൾ ചാമ്പ്യൻമാരാകുമോ എന്നാണ് ലോകമാകെയുള്ള ആരാധകർ ഉറ്റുനോക്കുന്നത്. നിലവിൽ അവർ ലീഗിൽ ഒന്നാം സ്ഥാനത്താണ്. ആഴ്‌സനലും നോട്ടിംഗ്ഹാം ഫോറസ്റ്റും ചെൽസിയും ആ ക്രമത്തിൽത്തന്നെ തൊട്ടുപിറകെയുണ്ട്. 2019ൽ ലീഗിൽ ചാമ്പ്യൻമാരായ ശേഷം കഴിഞ്ഞ അഞ്ച് വർഷമായി കിരീടത്തിൽ തൊടാൻ ലിവർപൂളിന് കഴിഞ്ഞിട്ടില്ല. 2021-22 സീസണിൽ രണ്ടാമതെത്തിയെങ്കിലും കിരീടപ്പോരിൽ മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു ലിവർപൂൾ.

READ MORE

“പലായദ്ധ്വം പലായദ്ധ്വം രേ രേ ദുഷ്കവി കുഞ്ജരാ: വേദാന്ത വനസഞ്ചാരീ ഹ്യായാത്യുദ്ദണ്ഡകേസരീ” (ദുഷ്കവികളാകുന്ന കുഞ്ജരങ്ങളേ, ഓടിയൊളിച്ചാലും. വേദാന്തമാകുന്ന വനത്തിൽ സഞ്ചരിക്കുന്ന ഉദ്ദണ്ഡൻ എന്ന സിംഹം ഇതാ വരുന്നു.) ഇതൊരടയാളവാക്യമായിരുന്നു. വേദാന്ത വനങ്ങളിൽ അലഞ്ഞലഞ്ഞ് പാണ്ഡിത്യത്തിന്റെ കൈലാസശൃംഗമേറിയ ഉദ്ദണ്ഡശാസ്ത്രികളുടെ അഹങ്കാരവാക്യം. തന്റെ വായനയുടെയും പഠനത്തിന്റെയും മനനത്തിൻ്റെയും തീവ്രത കൊണ്ട് സ്വയമനുഭവപ്പെടുന്ന സിംഹത്വം സഹജീവികളുടെ പ്രതിഭയുടെ മസ്തകം തകർക്കാൻ മാത്രം ലക്ഷ്യമിടുന്ന ദർപ്പമായി പരിണമിച്ചാൽ പഠിച്ചെടുത്തവയ്ക്കൊക്കെ എന്തു പ്രയോജനം. അവനവൻ്റെ/അവളവളുടെ ആത്മസുഖം അപരരുടെ സുഖമായി പരിവർത്തിപ്പിക്കാൻ

READ MORE

എനിക്കൊന്ന് സ്പെയിനിൽ പോകണം. കാളപ്പോര് കാണാനല്ല. പിക്കാസോയുടെ, ലോർക്കയുടെ ലൂയി ബ്യുനുവലിന്റെ കാൽപ്പാടുകൾ പറ്റിയ മണ്ണിൽ ചുംബിക്കാനല്ല. അമേരിക്കൻ ഭൂഖണ്ഡത്തെ ഇടിച്ചു പിഴിഞ്ഞ് ആ നീര് കുടിച്ചു വളർന്ന കൊച്ചു രാജ്യത്തെ കാണാൻ. കൊളംബസ് അമേരിക്ക കണ്ടുപിടിച്ചു എന്ന പാഠം കൊളംബസ് അമേരിക്കയെ നശിപ്പിച്ചു എന്നാക്കാൻ. എനിക്കൊന്ന് ബൽജിയത്തിൽ പോണം ലുക്കാക്കുവിനെ കാണാനല്ല. സുലഭമായ തീവണ്ടികളിൽ സുന്ദരമായ ദൃശ്യങ്ങൾ കാണാനല്ല. കോംഗോയിൽ അവർ കൊന്ന മനുഷ്യരെ അടക്കം ചെയ്യാൻ മുഴുവൻ ബൽജിയവും പോരാതെ വരുമായിരുന്നു എന്നറിയിക്കാൻ എനിക്കൊന്ന് ലണ്ടനിൽ പോണം. വിംബിൾഡൺ കാണാനല്ല. ഏതോ രാജ്ഞിയെ വിളംബരം ചെയ്യുന്ന വേഷം കെട്ടൽ കാണാനല്ല. ഹൈഗേറ്റ് സെമിത്തേരി കാണാൻ പോലുമല്ല. മഞ്ഞിൽ

READ MORE
POST TAGS:

എന്തായാലും ഇപ്പോൾ താൻ അമേരിക്ക കളിപ്പിക്കുന്ന വെറും പുലിയല്ല ഒരു സിംഹമാണ് എന്ന് സിന്ധുനദിക്കരയിൽ നിന്ന് വെള്ളം തടഞ്ഞുകൊണ്ട് അദ്ദേഹം ഗർജിക്കുന്നു. ശുദ്ധമായ ആര്യൻ ചോരയിൽ ഹിറ്റ്ലർക്കൊപ്പം അഭിമാനിച്ചിരുന്ന ഗോൾവാൾക്കറുടെപിൻഗാമി സിന്ധുനദീതടസംസ്കാരത്തിലെ ഹോട്ടൽ നടത്തിയിരുന്നത് ഞങ്ങളാണ് എന്നും വേണമെങ്കിൽ പറഞ്ഞെന്നു വരും..!

READ MORE
POST TAGS:

“ജനപ്രിയസാഹിത്യത്തെ ഗൗരവപൂർണ്ണമായ ഒരു സാഹിത്യവ്യവഹാരമായി കണക്കാക്കാത്ത കാലത്തോളം ഇത്തരം എഴുത്തുകൾ വിപണിയുടെ മാത്രം ഭാഗമായി നിലനിൽക്കുകയും അവ കാലാന്തരത്തിൽ തിരോഭവിക്കുകയും ചെയ്തുകൊള്ളും. ഇതു തന്നെയാണ് ഇപ്പോൾ നമ്മുടെ ഭാഷയിലും സംഭവിക്കുന്നത്.” ജനപ്രിയ സാഹിത്യം മലയാള സാഹിത്യ രംഗത്തും പുസ്തക വിപണിയിലും വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിതുറക്കുന്ന സാഹചര്യത്തിൽ എഴുത്തുകാരനും നിരൂപകനുമായ സജയ് കെ വി എഴുതുന്നു.

READ MORE