Home / ലിറ്ററേച്ചര്‍

മഞ്ജു ഉണ്ണികൃഷ്ണൻ എന്ന എഴുത്തുകാരി എഴുതിയ "ചുരുൾമൂടി" എന്ന കവിത

0
Story Art

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വളരുന്നതിനനുസരിച്ച് ഏതൊരു ശരാശരി മനുഷ്യന്റെയും എക്കാലത്തെയും വലിയ ആധി, കൈയ്യിൽ

0

ഡോണ മയൂര എന്ന കവി എഴുതിയ "വാക്കുകളുടെ ചങ്ങാടപ്പാലം" എന്ന കവിത

അജിത എംകെ എഴുതിയ കാട്ടുമൂപ്പത്തി എന്ന കവിത

കുറിപ്പ്: വോയേജർ പേടകം നാലു മില്യൺ മൈൽ ഉയരത്തിൽ നിന്നെടുത്ത ചിത്രത്തിൽ ഭൂമി കാണപ്പെടുന്നത് വിളറിയ നീലപ്പൊട്ടായാണ് (കടപ്പാട്: കാൾ സാഗൻ)

ജനപ്രിയത എന്ന വാക്കിന്റെ മുഴുവൻ അർത്ഥവും അക്ഷരാർത്ഥത്തിൽ വെളിവാക്കിക്കൊണ്ട് മലയാള പുസ്തക വിപണിയിൽ അത്ഭുതകരമായ ചലനങ്ങൾ സൃഷ്ടിക്കുകയും  കേന്ദ്ര സാഹിത്യ അക്കാദമി  യുവപുരസ്ക്കാരം നേടുകയും ചെയ്തത യുവ എഴുത്തുകാരനാണ് അഖിൽ പി ധർമ്മജൻ

“പലായദ്ധ്വം പലായദ്ധ്വം രേ രേ ദുഷ്കവി കുഞ്ജരാ: വേദാന്ത വനസഞ്ചാരീ ഹ്യായാത്യുദ്ദണ്ഡകേസരീ” (ദുഷ്കവികളാകുന്ന കുഞ്ജരങ്ങളേ, ഓടിയൊളിച്ചാലും. വേദാന്തമാകുന്ന വനത്തിൽ സഞ്ചരിക്കുന്ന ഉദ്ദണ്ഡൻ എന്ന സിംഹം ഇതാ വരുന്നു.) ഇതൊരടയാളവാക്യമായിരുന്നു. വേദാന്ത വനങ്ങളിൽ അലഞ്ഞലഞ്ഞ് പാണ്ഡിത്യത്തിന്റെ കൈലാസശൃംഗമേറിയ ഉദ്ദണ്ഡശാസ്ത്രികളുടെ അഹങ്കാരവാക്യം. തന്റെ വായനയുടെയും പഠനത്തിന്റെയും

എനിക്കൊന്ന് സ്പെയിനിൽ പോകണം. കാളപ്പോര് കാണാനല്ല. പിക്കാസോയുടെ, ലോർക്കയുടെ ലൂയി ബ്യുനുവലിന്റെ കാൽപ്പാടുകൾ പറ്റിയ മണ്ണിൽ ചുംബിക്കാനല്ല. അമേരിക്കൻ ഭൂഖണ്ഡത്തെ ഇടിച്ചു പിഴിഞ്ഞ് ആ നീര് കുടിച്ചു വളർന്ന കൊച്ചു രാജ്യത്തെ കാണാൻ. കൊളംബസ് അമേരിക്ക കണ്ടുപിടിച്ചു എന്ന പാഠം കൊളംബസ് അമേരിക്കയെ നശിപ്പിച്ചു എന്നാക്കാൻ. എനിക്കൊന്ന് ബൽജിയത്തിൽ പോണം ലുക്കാക്കുവിനെ

കുപ്പികളുമായി കേണലിന്റെ ബംഗ്ലാവിലെ പടികളിറങ്ങി വന്ന സ്ത്രീ, അത് വാങ്ങിക്കാൻ ഒരുങ്ങിയ സെക്രട്ടറിയെ മറികടന്ന് ഗേറ്റിനരികിൽ മാറിനിന്ന എന്നെ, അത്രയും അറിയുന്ന ഒരാളോടെന്ന കണക്കെ കൈപിടിച്ചു കുലുക്കി. ചിരിച്ചു.കെട്ടിപ്പിടിക്കുന്നത് പോലെ അവരുടെ നെഞ്ചിലേക്ക്

1 2 3