എനിക്കൊന്ന് സ്പെയിനിൽ പോകണം.
കാളപ്പോര് കാണാനല്ല.
പിക്കാസോയുടെ, ലോർക്കയുടെ
ലൂയി ബ്യുനുവലിന്റെ കാൽപ്പാടുകൾ പറ്റിയ
മണ്ണിൽ ചുംബിക്കാനല്ല.
അമേരിക്കൻ ഭൂഖണ്ഡത്തെ ഇടിച്ചു പിഴിഞ്ഞ്
ആ നീര് കുടിച്ചു വളർന്ന
കൊച്ചു രാജ്യത്തെ കാണാൻ.
കൊളംബസ് അമേരിക്ക
കണ്ടുപിടിച്ചു എന്ന പാഠം
കൊളംബസ് അമേരിക്കയെ
നശിപ്പിച്ചു എന്നാക്കാൻ.
എനിക്കൊന്ന് ബൽജിയത്തിൽ പോണം
ലുക്കാക്കുവിനെ
എന്തായാലും ഇപ്പോൾ താൻ അമേരിക്ക കളിപ്പിക്കുന്ന വെറും പുലിയല്ല ഒരു സിംഹമാണ് എന്ന് സിന്ധുനദിക്കരയിൽ നിന്ന് വെള്ളം തടഞ്ഞുകൊണ്ട് അദ്ദേഹം ഗർജിക്കുന്നു. ശുദ്ധമായ ആര്യൻ ചോരയിൽ ഹിറ്റ്ലർക്കൊപ്പം അഭിമാനിച്ചിരുന്ന ഗോൾവാൾക്കറുടെപിൻഗാമി സിന്ധുനദീതടസംസ്കാരത്തിലെ ഹോട്ടൽ
“ജനപ്രിയസാഹിത്യത്തെ ഗൗരവപൂർണ്ണമായ ഒരു സാഹിത്യവ്യവഹാരമായി കണക്കാക്കാത്ത കാലത്തോളം ഇത്തരം എഴുത്തുകൾ വിപണിയുടെ മാത്രം ഭാഗമായി നിലനിൽക്കുകയും അവ കാലാന്തരത്തിൽ തിരോഭവിക്കുകയും ചെയ്തുകൊള്ളും. ഇതു തന്നെയാണ് ഇപ്പോൾ നമ്മുടെ ഭാഷയിലും സംഭവിക്കുന്നത്.” ജനപ്രിയ സാഹിത്യം
“വരേണ്യ എഴുത്തുകാര്‍ എന്നു സ്വയം കരുതുന്നവര്‍ എന്തിനാണ് അഖിലിനേയും അഖിലിനു കിട്ടുന്ന പല തരം അംഗീകാരങ്ങളെയും ഭയപ്പെടുന്നതെന്നറിയില്ല. അവര്‍ക്ക് അവരുടെ വായനക്കാര്‍, ഇവര്‍ക്ക് ഇവരുടെ വായനക്കാര്‍ എന്നു കരുതുന്നതാണ് ഉറക്കം കിട്ടാന്‍ നല്ലത്.”
ഇന്ത്യയിലെ 800ൽപ്പരം വരുന്ന കോട്ടകൾ സന്ദർശിക്കാനും ഡോക്യുമെന്റ് ചെയ്യാനും വേണ്ടി കഴിഞ്ഞ മൂന്ന് വർഷങ്ങളായി യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ് ബ്ലോഗറും എഴുത്തുകാരനുമായ നിരക്ഷരൻ എന്ന മനോജ് രവീന്ദ്രൻ. ആ യാത്രയ്ക്കിടയിൽ ചെന്നെത്തിയ ഇടങ്ങളിൽ കണ്ടുമുട്ടിയ
കുപ്പികളുമായി കേണലിന്റെ ബംഗ്ലാവിലെ പടികളിറങ്ങി വന്ന സ്ത്രീ, അത് വാങ്ങിക്കാൻ ഒരുങ്ങിയ സെക്രട്ടറിയെ മറികടന്ന് ഗേറ്റിനരികിൽ മാറിനിന്ന എന്നെ, അത്രയും അറിയുന്ന ഒരാളോടെന്ന കണക്കെ കൈപിടിച്ചു കുലുക്കി. ചിരിച്ചു.കെട്ടിപ്പിടിക്കുന്നത് പോലെ അവരുടെ നെഞ്ചിലേക്ക്
കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ യുവാക്കളായ എഴുത്തുകാരുടെ സാന്നിധ്യം പുസ്തക വിപണിയിൽ വലിയ അലകൾ സൃഷ്ടിച്ചിട്ടുണ്ട് . ട്രെൻ്റുകളും വിപണിയിലെ മത്സരങ്ങളും സാഹിത്യ ലോകത്ത് സൃഷ്ടിക്കുന്ന ബഹളങ്ങൾക്കപ്പുറം എഴുത്തിന്റെ രാഷ്ട്രീയവും ജീവിതാനുഭവങ്ങളുടെ നേരിൽ നിന്നുരുവം
ജനപ്രിയ സാഹിത്യം സ്ഫോടനാത്മകമായ ഒരു വളർച്ച കൈവരിച്ച ഈ കാലഘട്ടത്തിൽ സാഹിത്യത്തിലെ ഈ പ്രവണത നല്ലതോ ചീത്തയോ എന്ന ചർച്ചകൾ ധാരാളമായി വന്നു കൊണ്ടിരിക്കുന്നു . ഈ സാഹചര്യത്തിൽ മലയാളത്തിലെ യുവ എഴുത്തുകാരിൽ
ചീട്ടുകളി എന്നാൽ ശരാശരി മലയാളിക്ക് ഇരുപത്തെട്ടാണ്. നാലാൾ കൂടുന്നിടത്ത് രാഷ്ട്രീയത്തിലെ ഓരോ നീക്കങ്ങളേയും സസൂക്ഷ്മം പരിശോധിച്ച് ചർച്ച ചെയ്ത് മതിയാവാതെ മിനിമം നാലുപേരെ വെച്ച് ബുദ്ധികൂർമ്മത ഒന്നുകൂടി കൂർപ്പിച്ചെടുക്കാനുള്ള വിനോദോപാധിയാണത്. അതിൽ പ്രാവീണ്യമായവർ