Home / 2025 / June

ചീട്ടുകളി എന്നാൽ ശരാശരി മലയാളിക്ക് ഇരുപത്തെട്ടാണ്. നാലാൾ കൂടുന്നിടത്ത് രാഷ്ട്രീയത്തിലെ ഓരോ നീക്കങ്ങളേയും സസൂക്ഷ്മം പരിശോധിച്ച് ചർച്ച ചെയ്ത് മതിയാവാതെ മിനിമം നാലുപേരെ വെച്ച് ബുദ്ധികൂർമ്മത ഒന്നുകൂടി കൂർപ്പിച്ചെടുക്കാനുള്ള വിനോദോപാധിയാണത്. അതിൽ പ്രാവീണ്യമായവർ ഒരു കുത്ത് ശീട്ടു കൂടി ചേർത്ത് കളി അമ്പത്താറാക്കും. വിലയുള്ള ശീട്ടുകളുടെ ആകെത്തുകയാണത്. ഗുലാന് മൂന്ന്, ഒമ്പതിനു രണ്ട്, ആസിനും പത്തിനും ഒന്ന് വെച്ച് മൊത്തം ഏഴ്. രണ്ട്

READ MORE

താരലേലത്തിൽ നിന്ന് തുടങ്ങി കളിക്കളത്തിൽ വരുത്തിയ നിർണായക പിഴവുകൾ വരെ രാജസ്ഥാൻ റോയൽസ് ആരാധകരെ നിരാശപ്പെടുത്തിയ അവസരങ്ങൾ പലതാണ്. വിശ്വസ്ത കളിക്കാരായിരുന്ന ജോസ് ബട്‌ലർ, യൂസ് വേന്ദ്ര ചെഹൽ, രവിചന്ദ്രൻ അശ്വിൻ, ട്രെന്റ് ബോൾട്ട് എന്നിവരെ വിട്ടു കളഞ്ഞതും മിടുക്കരായ ബാറ്റർമാരെ ടീമിലെത്തിക്കാൻ പരാജയപ്പെട്ടതും ടീമിന് തിരിച്ചടിയാണ്. കളിക്കളത്തിലും പിന്നണിയിലുമായി രാജസ്ഥാൻ റോയൽസിന് പറ്റിയ പാളിച്ചകളെക്കുറിച്ച് കെ. ശ്രീജിത്ത് എഴുതുന്നു

READ MORE

ന്യൂ ഇയര്‍ ദിവസം ഒരു സര്‍ക്കാരോഫീസിന് മുന്നില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയതിന് ആറ് ചെറുപ്പക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.2012ലാണ്. ആറ് പേരും ഹിന്ദുക്കളായിരുന്നു.അതൊരു മുസ്ലീം ഭൂരിപക്ഷപ്രദേശം. അവിടെ മുസ്ലീങ്ങള്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തി എന്ന് വരുത്തി വന്‍ കലാപമുണ്ടാക്കാനുള്ള പരിപാടിയായിരുന്നു ഈ ചെറുപ്പക്കാരുടേത്. വടക്കന്‍ കര്‍ണാടകയിലെ സിന്തഗി എന്ന കൊച്ച് ടൗണില്‍ ഇത് ചെയ്തവര്‍ക്ക് നേതൃത്വം നല്‍കിയവന്റെ പേര് പരശുറാം വാഗ്മാരേ. ഇരുപത്

READ MORE

പരമ്പരാഗതമായി ഒരു മുസ്‌ലിം കുടുംബം സംരക്ഷിക്കുന്ന സിനഗോഗാണ് കൊൽക്കത്തയിലെ കാനിംഗ് സ്ട്രീറ്റിലെ മേഗൻ ഡേവിഡ് സിനഗോഗ്. ചരിത്രമുറങ്ങുന്ന വിശാലമായ സെമിത്തേരിയും നൂറ്റാണ്ടുകളായി തുറക്കാതെ വച്ചിരിക്കുന്ന നിഗൂഢതകളുടെ പെട്ടകമായ ജനീസയും സിനഗോഗിന്റെ ഭാഗമാണ്. ഗസ-ഇസ്രയേൽ യുദ്ധകാലത്ത് സിനഗോഗ് സന്ദർശിച്ച അനുഭവം.

READ MORE

തങ്ങളെ കീഴ്‌പ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളെയും ധീരമായി ചെറുക്കുകയാണ് ക്യൂബൻ ജനത. അവർ തങ്ങളുടെ രാജ്യത്തെ വീരോചിതമായി പ്രതിരോധിക്കുകയാണ്. സാമ്രാജ്യത്വം സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാൻ ലോകം ക്യൂബയോട്ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അതിനെ സഹായിക്കുകയും ചെയ്യേണ്ട സമയമാണിത്.

READ MORE

മലയാള ഗാനശാഖയെ കുറിച്ചും പുതിയ തലമുറയുടെ, വലിയ തുറവിയുള്ള സംഗീതാസ്വാദന ലോകത്തെക്കുറിച്ചും ജനപ്രിയമായിക്കൊണ്ടിരിക്കുന്ന അതിന്റെ നൂതനവഴികളെക്കുറിച്ചും സംഗീത സംവിധായകൻ ബിജിപാൽ എഴുതുന്നു

READ MORE

റാപ്പ് ഉൾപ്പെടെയുള്ള കേരളത്തിന്റെ സംഗീത മേഖലയും അതിന്റെ വളർച്ചയും പരിണാമങ്ങളും അതിലുൾച്ചേർന്നിരിക്കുന്ന രാഷ്ട്രീയ മാനങ്ങളും വിശദീകരിക്കുകയാണ് പിന്നണി ഗായികയും സിനിമാ പ്രവർത്തകയും പെർഫോമിങ് ആർട്ടിസ്റ്റുമായ രശ്മി സതീഷ്

READ MORE

2004-ൽ പുറത്തിറങ്ങിയ ലജ്ജാവതിയേ എന്ന പാട്ടിലാണ് മലയാളത്തിൽ ആദ്യമായി പോപ്പുലറായ ഒരു ഹിപ്-ഹോപ്പ് ശ്രമം ഉണ്ടാവുന്നത്. കേരളമാകെ അലയടിച്ച ലജ്ജാവതി ട്രെൻഡിന്റെ ഇരുപത് വർഷത്തിനിപ്പുറം ഇന്ന് മലയാളം ഒരു ‘റാപ്പ് എമർജൻസിന്’ സാക്ഷ്യം വഹിക്കുകയാണ്. ഹിപ്-ഹോപ്പിലും റാപ്പിലും പുതിയ പരീക്ഷണങ്ങളും ഒരുപാട് പാട്ടുകളുമായി സജീവമാണ് ഇന്ന് മലയാള സംഗീതം. ലജ്ജാവതിക്കാലം മുതലുള്ള മാറ്റങ്ങളെക്കുറിച്ച് സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ് സംസാരിക്കുന്നു.

READ MORE

മലയാളത്തിലെ ആദ്യത്തെ റാപ്പുകളിലൊന്നായിരുന്നു മുഹസിൻ പരാരിയുടെ ‘നേറ്റീവ് ബാപ്പ’ എന്ന ആൽബം. അതിന് മുമ്പേ തന്നെ മലയാളത്തിലുണ്ടായിരുന്ന റാപ്പ് സ്വാധീനങ്ങളെക്കുറിച്ചും പുതിയ റാപ്പ് ട്രെൻഡ് മലയാള സംഗീതത്തിലുണ്ടാക്കിയ വലിയ മാറ്റത്തെക്കുറിച്ചും തിരക്കഥാകൃത്തും ഗാനരചയിതാവുമായ മു.രി എഴുതുന്നു.

READ MORE

പുതിയ കാലത്തിന്റെ പാട്ടുകാർക്കിടയിൽ പല റാപ്പർമാരും ഉദിച്ചുവന്നു. അവരിലെ വേറിട്ട സ്വരമായത് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഹിരൺദാസ് മുരളി എന്ന വേടനാണ്. ആ പാട്ടുകളും ജീവിതവും അതിന്റെ രാഷ്ട്രീയവും എഴുതുന്നു ചലച്ചിത്ര സംവിധായകനും എഴുത്തുകാരനും തിരക്കഥാകൃത്തും നടനുമായ കെ ബി വേണു.

READ MORE