മഞ്ജു ഉണ്ണികൃഷ്ണൻ എന്ന എഴുത്തുകാരി എഴുതിയ "ചുരുൾമൂടി" എന്ന കവിത

0
Art Dona

ഡോണ മയൂര എന്ന കവി എഴുതിയ "വാക്കുകളുടെ ചങ്ങാടപ്പാലം" എന്ന കവിത

0

അജിത എംകെ എഴുതിയ കാട്ടുമൂപ്പത്തി എന്ന കവിത

കുറിപ്പ്: വോയേജർ പേടകം നാലു മില്യൺ മൈൽ ഉയരത്തിൽ നിന്നെടുത്ത ചിത്രത്തിൽ ഭൂമി കാണപ്പെടുന്നത് വിളറിയ നീലപ്പൊട്ടായാണ് (കടപ്പാട്: കാൾ സാഗൻ)

എനിക്കൊന്ന് സ്പെയിനിൽ പോകണം. കാളപ്പോര് കാണാനല്ല. പിക്കാസോയുടെ, ലോർക്കയുടെ ലൂയി ബ്യുനുവലിന്റെ കാൽപ്പാടുകൾ പറ്റിയ മണ്ണിൽ ചുംബിക്കാനല്ല. അമേരിക്കൻ ഭൂഖണ്ഡത്തെ ഇടിച്ചു പിഴിഞ്ഞ് ആ നീര് കുടിച്ചു വളർന്ന കൊച്ചു രാജ്യത്തെ കാണാൻ. കൊളംബസ് അമേരിക്ക കണ്ടുപിടിച്ചു എന്ന പാഠം കൊളംബസ് അമേരിക്കയെ നശിപ്പിച്ചു എന്നാക്കാൻ. എനിക്കൊന്ന് ബൽജിയത്തിൽ പോണം ലുക്കാക്കുവിനെ

എന്റെ സങ്കല്പത്തിലെ വായനക്കാരനെക്കുറിച്ച് ഒരു കവിത ഒരിക്കൽ മനസ്സിൽ രൂപംകൊണ്ടു. "നിന്നെ ഞാനോർക്കുന്നു- നീ പാതിരാത്തീവണ്ടിയിൽ എന്റെയീരടി മൂളി ഉറങ്ങാതിരിപ്പുണ്ടാം." എന്നായിരുന്നു അവസാനവരി. തൃപ്തി തോന്നിയില്ല. 'മൂളി' എന്ന വാക്കിന് ശക്തി പോര. പകരം മറ്റൊരു വാക്ക് കിട്ടിയില്ല. ആ കവിത മനസ്സിൽനിന്ന് കുടഞ്ഞുകളയാൻ പരമാവധി

നാലാമത്തെ ചുംബനം തടസ്സപ്പെട്ടതിന്റെ ചൊരുക്കിൽ കൊറിയൻപെൺകുട്ടിയവളുടെ നെറ്റി ചുളിക്കുകയുമവളുടെ കാമുകനാ നാട്ടിലെയൊരാറ്റൻ തെറിയെടുക്കാനായുകയും ചെയ്തപാടേ തടുത്തു ഞാൻ കാമുകനോട് മാത്രം കാലങ്ങളായ് നിനക്കിതല്ലേ പണിയെന്നാലേയെനിക്ക് വേറെയും തൊഴിലുണ്ടെന്ന് കനപ്പിച്ച് നോക്കീട്ട് പെണ്ണിനൊരു പറക്കുമുമ്മ വീശിയിട്ട് ഫോണിൽ പരതുമ്പോളതിലെ രഹസ്യങ്ങളുടെ കാവലാൾ ജെമിനിയണ്ണൻ തുറക്കും ചാരക്കണ്ണിൽ നിനക്കുണ്ടല്ലോ രണ്ട് നമ്പറുകളുടെ വിളികൾ ഒന്ന് ഒരു കവിതേടെ, പിന്നെ രണ്ട്  കാവ്സ്_@-? ആരെന്നുമെന്തെന്നും ചെറഞ്ഞ്, ചികയുന്ന ചോദ്യങ്ങൾ കോളേജ് കഴിഞ്ഞിട്ടുള്ള കേറ്ററിങ്ങിൽ കിട്ടിയ കാശുകൊണ്ടിന്നലെ കൈയിൽ വന്ന ഫോണിലെപ്പോഴും തിരിഞ്ഞും തെരഞ്ഞും കൂടെയുണ്ടയാൾ ഇനിയിപ്പോൾ കവിതേടടുത്ത് ചെന്നിത്തിരി കപ്പ

1 സമത പ്രതീക്ഷയുടെ ചിറകുകൾ വിടർത്തി അവൾ പൂമ്പാറ്റയാവുന്നു സ്നേഹത്തിന്റെ ചരടു കെട്ടി അവനതിനെ  പട്ടമാക്കുന്നു 2 തുള്ളികൾ : ഇറ്റിറ്റു വീഴാതെ ചേർത്തു പിടിക്കുന്നു നിന്റെ കണ്ണുകൾ 3 നിന്നെയും കാത്ത് : ഇട്ടു പോയതറിയാതെ കാത്തിരിക്കുന്നു പൂർത്തിയാവാത്ത എന്റെ വീട് 4. സ്വപ്ന സ്ഖലനം : തെറിച്ചു പോവുന്നു നിരർത്ഥകമായ നീയും ജീവിതവും 5 ഇരു: തെളിഞ്ഞ കുളം കാവി

1 2