Home / 2025 / January

സ്പാനിഷ് മാസ്റ്ററായ പെദ്രോ അല്‍മൊദോവാര്‍ ആദ്യമായി ഇംഗ്ലീഷിലെടുത്ത സിനിമ, തൊട്ടടുത്ത മുറി (ദ് റൂം നെക്‌സ്റ്റ് ഡോര്‍/2024)  ഈ വര്‍ഷത്തെ വെനീസ് മേളയില്‍ ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം നേടി. ജൂലിയന്‍ മൂറും ടില്‍ഡ സ്വിന്റണുമാണ് മുഖ്യവേഷങ്ങളിലെത്തുന്നത്. സിഗ്രിഡ് ന്യൂനെസ് എഴുതിയ വാട്ട് ആര്‍ യു ഗോയിംഗ് ത്രൂ എന്ന നോവലിനെ ആസ്പദമാക്കി അല്‍മൊദോവാര്‍ തന്നെ തയ്യാറാക്കിയ തിരക്കഥയാണ് ഈ സിനിമയുടേത്. ഇംഗ്രിഡ് എന്ന കഥാപാത്രത്തെയാണ്

READ MORE

പി എസ് ബാനർജി  പാട്ടുകാരനായിരുന്നു.  പേരുകേട്ട പാട്ടുകാരൻ ? ഉറപ്പിച്ച് പറഞ്ഞു കൂടാ. അറിയുന്നവർക്ക്, പാട്ടുകൾ കേട്ടവർക്ക് ബാനർജിയുടെ ഊർജ്ജം അറിയാം. അവരത് മറക്കാനും ഇടയില്ല. ബാനർജിയുടെ കേൾവിക്കാർ എന്നൊരു സമൂഹം തന്നെ ഉണ്ട്: അങ്ങനെ തോന്നുന്നു. ആ സമൂഹത്തിൽ ചേർന്നുനിൽക്കുന്ന ആളാണ് കുരിപ്പുഴ ശ്രീകുമാർ. കവിയും പാട്ടുകവിയുമാണ് -- അങ്ങനെയൊരാൾ പി എസ് ബാനർജിയെ കവിതയിൽ കണ്ടെത്തുന്നതിൽ സവിശേഷമായൊരു സൗന്ദര്യയുക്തിയും ചരിത്രസൗന്ദര്യവും

READ MORE

1 സമത പ്രതീക്ഷയുടെ ചിറകുകൾ വിടർത്തി അവൾ പൂമ്പാറ്റയാവുന്നു സ്നേഹത്തിന്റെ ചരടു കെട്ടി അവനതിനെ  പട്ടമാക്കുന്നു 2 തുള്ളികൾ : ഇറ്റിറ്റു വീഴാതെ ചേർത്തു പിടിക്കുന്നു നിന്റെ കണ്ണുകൾ 3 നിന്നെയും കാത്ത് : ഇട്ടു പോയതറിയാതെ കാത്തിരിക്കുന്നു പൂർത്തിയാവാത്ത എന്റെ വീട് 4. സ്വപ്ന സ്ഖലനം : തെറിച്ചു പോവുന്നു നിരർത്ഥകമായ നീയും ജീവിതവും 5 ഇരു: തെളിഞ്ഞ കുളം കാവി സർപ്പത്തിന്റെ വിഷം ചീറ്റൽ ഇരു കുളം ഇരു വിഭാഗം ജീവികൾ തോൽക്കുന്നു ജലരാജൻ അജയ്യനാവുന്നു! 6 ഇരുവഴിയായ നേരത്ത് കുടയില്ലെങ്കിലും തല നനയ്ക്കാതെ തിമിർത്ത് ചെയ്ത മഴയിൽ അവൾ. ഇടിമിന്നലേറ്റ് നെഞ്ച് കരിഞ്ഞ് ഞാനും. 7 ചാരു കസേര ഇറങ്ങി വന്ന കഥാപാത്രങ്ങൾ ഇരിപ്പുറപ്പിക്കാൻ വായനയുടെ വിപ്ലവം 8 അഛന്റെ അലാം സ്വിച്ച് കിടപ്പിലായവന്റെ കൈ ദൂരത്ത് ഇപ്പഴും ജീവനോടെ; അടുത്ത രോഗിയുടെ ഊഴവും കാത്ത്

READ MORE

രണ്ടാഴ്ചനീണ്ട സർജിക്കൽ സ്ട്രൈക്കിനോടുവിൽ 2024 ഡിസംബർ 7ന് ഹയാത്ത് തഹ്‌രീർ അൽ - ഷാം (എച്ച്ടിഎസ്) എന്ന ഭീകരവാദ സംഘടന സിറിയൻ തലസ്ഥാനമായ ദമാസ്കസ്  പിടിച്ചടക്കിയതോടുകൂടി രാജ്യത്തിന്റെ പ്രസിഡൻറ് ബഷർ അൽ - അസദ് റഷ്യയിലെ മോസ്കോയിലേക്ക് നാടുവിട്ടു. 1971ൽ ബഷറിൻറെ പിതാവ് ഹാഫിസ് അൽ -  അസദ് രാജ്യത്തിൻറെ ഭരണം പിടിച്ചെടുത്തതോടുകൂടി തുടക്കമിട്ട 53 വർഷം നീണ്ട അസദ് ഭരണത്തിന് അവസാനമായിരിക്കുന്നു.

READ MORE

ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നടത്തിയ പ്രസംഗത്തിൽ നിന്ന്

READ MORE

"സിതാര'യില്‍ തെക്കോട്ടുകത്തുന്ന ഒറ്റത്തിരി വിളക്ക് കയറിച്ചെന്നപ്പോള്‍ത്തന്നെ കാണാമായിരുന്നു. അണഞ്ഞുപോവാതിരിക്കാന്‍, എണ്ണയില്‍ മുങ്ങിത്താഴ്ന്ന് തീ കെട്ടുപോവാതിക്കാന്‍, വാഴക്കണകൊണ്ട് സംരക്ഷണമൊരുക്കിയിട്ടുണ്ട്. "കാറ്റത്ത് ഒരു തിരി അണഞ്ഞുപോവുന്നതുപോലെ മരിച്ചുപോവാനാണ് എനിക്കിഷ്ടം' എന്നെഴുതിയ എം.ടിയുടെ ശേഷത്തിരിയാണ് ആ കത്തുന്നത്. അകത്തേക്കു കയറിച്ചെന്നാല്‍ നേരെ വലത്തുഭാഗത്ത് കാലങ്ങളായി സ്ഥാനവ്യതിയാനം സംഭവിക്കാത്ത ആ വലിയ ഇരിപ്പിടം. അത് ശൂന്യമാണ്. പതിനാലാം വയസ്സില്‍ മലയാളസാഹിത്യത്തില്‍ സ്വന്തമായൊരു കസേരയിട്ട് ഏഴരപ്പതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന എം.ടി എന്ന വലിയ

READ MORE

നിതിൻ നാഥ് റൈഫിൾ ക്ലബ് എന്ന സിനിമയെ പറ്റി റോസാപ്പു കൈയ്യിൽ തുപ്പാക്കി വിളയാട്ട്‌ എന്ന ടൈറ്റിൽ കൊടുത്തുകൊണ്ട് എഴുതുന്നു

READ MORE