മഞ്ജു ഉണ്ണികൃഷ്ണൻ എന്ന എഴുത്തുകാരി എഴുതിയ "ചുരുൾമൂടി" എന്ന കവിത
മഞ്ജു ഉണ്ണികൃഷ്ണൻ എന്ന എഴുത്തുകാരി എഴുതിയ "ചുരുൾമൂടി" എന്ന കവിത
ഡോണ മയൂര എന്ന കവി എഴുതിയ "വാക്കുകളുടെ ചങ്ങാടപ്പാലം" എന്ന കവിത
കുറിപ്പ്: വോയേജർ പേടകം നാലു മില്യൺ മൈൽ ഉയരത്തിൽ നിന്നെടുത്ത ചിത്രത്തിൽ ഭൂമി കാണപ്പെടുന്നത് വിളറിയ നീലപ്പൊട്ടായാണ് (കടപ്പാട്: കാൾ സാഗൻ)
എന്റെ സങ്കല്പത്തിലെ വായനക്കാരനെക്കുറിച്ച് ഒരു കവിത ഒരിക്കൽ മനസ്സിൽ രൂപംകൊണ്ടു. "നിന്നെ ഞാനോർക്കുന്നു- നീ പാതിരാത്തീവണ്ടിയിൽ എന്റെയീരടി മൂളി ഉറങ്ങാതിരിപ്പുണ്ടാം." എന്നായിരുന്നു അവസാനവരി. തൃപ്തി തോന്നിയില്ല. 'മൂളി' എന്ന വാക്കിന് ശക്തി പോര. പകരം മറ്റൊരു വാക്ക് കിട്ടിയില്ല. ആ കവിത മനസ്സിൽനിന്ന് കുടഞ്ഞുകളയാൻ പരമാവധി ശ്രമിച്ചു. കഴിഞ്ഞില്ല. എത്ര ആലോചിച്ചിട്ടും ഉചിതമായ വാക്കു കിട്ടുന്നില്ല. ആ കവിത മറന്നുകളയാനുമാകുന്നില്ല. ഊണിലും ഉറക്കത്തിലും അതുതന്നെയായി ചിന്ത. ആ വാക്കു കിട്ടുന്നില്ല. മറ്റൊരുകാര്യവും ചിന്തിക്കാനുമാവുന്നില്ല. ദിനചര്യകൾ തെറ്റി. ഓഫീസിൽ പോകാതെ വിജനതകളിൽ അലഞ്ഞുതിരിഞ്ഞു. ചുമ്മാ തീവണ്ടിയിൽ കയറി
പി എസ് ബാനർജി പാട്ടുകാരനായിരുന്നു. പേരുകേട്ട പാട്ടുകാരൻ ? ഉറപ്പിച്ച് പറഞ്ഞു കൂടാ. അറിയുന്നവർക്ക്, പാട്ടുകൾ കേട്ടവർക്ക് ബാനർജിയുടെ ഊർജ്ജം അറിയാം. അവരത് മറക്കാനും ഇടയില്ല. ബാനർജിയുടെ കേൾവിക്കാർ എന്നൊരു സമൂഹം തന്നെ ഉണ്ട്: അങ്ങനെ തോന്നുന്നു. ആ സമൂഹത്തിൽ ചേർന്നുനിൽക്കുന്ന ആളാണ് കുരിപ്പുഴ ശ്രീകുമാർ. കവിയും പാട്ടുകവിയുമാണ് -- അങ്ങനെയൊരാൾ പി എസ് ബാനർജിയെ കവിതയിൽ കണ്ടെത്തുന്നതിൽ സവിശേഷമായൊരു സൗന്ദര്യയുക്തിയും ചരിത്രസൗന്ദര്യവും
1 സമത പ്രതീക്ഷയുടെ ചിറകുകൾ വിടർത്തി അവൾ പൂമ്പാറ്റയാവുന്നു സ്നേഹത്തിന്റെ ചരടു കെട്ടി അവനതിനെ പട്ടമാക്കുന്നു 2 തുള്ളികൾ : ഇറ്റിറ്റു വീഴാതെ ചേർത്തു പിടിക്കുന്നു നിന്റെ കണ്ണുകൾ 3 നിന്നെയും കാത്ത് : ഇട്ടു പോയതറിയാതെ കാത്തിരിക്കുന്നു പൂർത്തിയാവാത്ത എന്റെ വീട് 4. സ്വപ്ന സ്ഖലനം : തെറിച്ചു പോവുന്നു നിരർത്ഥകമായ നീയും ജീവിതവും 5 ഇരു: തെളിഞ്ഞ കുളം കാവി സർപ്പത്തിന്റെ വിഷം ചീറ്റൽ ഇരു കുളം ഇരു വിഭാഗം ജീവികൾ തോൽക്കുന്നു ജലരാജൻ അജയ്യനാവുന്നു! 6 ഇരുവഴിയായ നേരത്ത് കുടയില്ലെങ്കിലും തല നനയ്ക്കാതെ തിമിർത്ത് ചെയ്ത മഴയിൽ അവൾ. ഇടിമിന്നലേറ്റ് നെഞ്ച് കരിഞ്ഞ് ഞാനും. 7 ചാരു കസേര ഇറങ്ങി വന്ന കഥാപാത്രങ്ങൾ ഇരിപ്പുറപ്പിക്കാൻ വായനയുടെ വിപ്ലവം 8 അഛന്റെ അലാം സ്വിച്ച് കിടപ്പിലായവന്റെ കൈ ദൂരത്ത് ഇപ്പഴും ജീവനോടെ; അടുത്ത രോഗിയുടെ ഊഴവും കാത്ത്
ഹരീഷ് ശക്തിധരൻ എഴുതിയ ഒപ്പം എന്നുള്ള കവിത