Home / Posts Tagged "Literature" (Page 4)

ക്രൂരതയുടെ അനുഭവം പങ്കിടാൻ മാത്രമാണോ മനുഷ്യവംശം വിധിക്കപ്പെട്ടത്? ഇത്തരം വലിയ ചോദ്യങ്ങൾ ഹാൻ കാങ്ങ് ഈ നോവലിലൂടെ ഉന്നയിക്കുന്നുണ്ട്. അതോടൊപ്പം ശരീരവും ആത്മാവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള ഒരു വിചാരണ കൂടി ഇതിൽ നടക്കുന്നുണ്ട്. നമ്മൾ പറഞ്ഞു നടക്കുന്ന മനുഷ്യത്വം എവിടെയാണ് നിലകൊള്ളുന്നത്?

READ MORE

അങ്ങനെ വൈ എൽ എഫിന്റെ രണ്ടാം എഡീഷനും വിജയകരമായി സമാപിച്ചു. വിജയകരമായി എന്ന വാക്ക് ഇവിടെ ഉപയോഗിക്കുമ്പോൾ അതിനെ ഒരു ക്ലിഷേ ആയി നോക്കി കാണേണ്ടതില്ല. കേരളത്തിൽ നിറയെ പലതരം സാഹിത്യോത്സവങ്ങൾ നടക്കുമ്പോൾ യുവധാരയുടെയും DYFI യുടെയും നേതൃത്വത്തിൽ നടക്കുന്ന സാഹിത്യോത്സവത്തിനു വേറിട്ട കാഴ്ചയും കാഴ്ചപ്പാടും ഉണ്ടാവണമെന്ന പൂർവ്വനിശ്ചയമുണ്ടായിരുന്നു. ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങൾ, ക്ഷണിക്കപ്പെടേണ്ട അതിഥികൾ എന്നിവയിൽ കൃത്യമായ ധാരണയും നിലപാടും ഉണ്ടായിരുന്നു.

READ MORE

സാഹിത്യം സാമൂഹികമാണ്.  ഒരു വ്യക്തിയുടെ പ്രതിഭയുടെ ആവിഷ്കാരമാണ് സാഹിത്യം എന്ന് തുടങ്ങി ഈശ്വരാനുഗ്രഹമാണ് എന്ന് വരെയുള്ള വീക്ഷണഗതിയായിരുന്നു ഒരു നൂറ്റാണ്ട് മുൻപ് വരെ സാഹിത്യത്തെക്കുറിച്ച് ഉണ്ടായിരുന്നത്.  സർഗാത്മകതയെ സംബന്ധിക്കുന്ന പൊതുവായ സങ്കല്പം അതായിരുന്നു. എന്നാൽ, ഒറ്റതിരിഞ്ഞ ഒരു വ്യക്തിയുടെ പ്രതിഭാവിശേഷത്തിന്റെ ഉത്പന്നമാണ് കലയും സാഹിത്യവും  എന്ന് കരുതാൻ സാധിക്കാത്ത രീതിയിൽ സാഹിത്യത്തെ സംബന്ധിക്കുന്ന സങ്കൽപ്പങ്ങൾ വലിയതോതിൽ അഴിച്ചു പണിക്ക് ഇന്ന് വിധേയമായിട്ടുണ്ട്. സാഹിത്യത്തിലെ സാമൂഹികത

READ MORE

യെച്ചൂരിയെ ഓർക്കുമ്പോൾ എന്ന ഈ സെക്ഷനിൽ യെച്ചൂരിയോടൊപ്പം വിദ്യാർത്ഥി കാലഘട്ടത്തിൽ ദീർഘകാലം സഹപ്രവർത്തകരായിരുന്ന രണ്ട് വ്യത്യസ്ത മേഖലയിൽ നിൽക്കുന്ന വ്യക്തിത്വങ്ങളാണ് നമ്മുടെ വിശിഷ്ടാതിഥികൾ; ശ്രീ എം എ ബേബിയും ശ്രീ റാം റഹ്മാനും. സഖാവ് സീതാറാം യെച്ചൂരി നമ്മെ വിട്ടു പിരിഞ്ഞിട്ട് മാസങ്ങളെ ആയിട്ടുള്ളൂ. ആ വിടവ് നമ്മളെയെല്ലാം ആഴത്തിൽ മുറിവേൽപിച്ചിരിക്കുന്ന ഒന്നാണ്. സഖാവ് എം എ ബേബി അദ്ദേഹം എഡിറ്റ് ചെയ്ത

READ MORE

യുവധാര യൂത്ത് ലിറ്ററേച്ചർ രണ്ടാം എഡിഷനിൽ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് കനിമൊഴി എം.പി. നടത്തിയ പ്രസംഗം

READ MORE

1 സമത പ്രതീക്ഷയുടെ ചിറകുകൾ വിടർത്തി അവൾ പൂമ്പാറ്റയാവുന്നു സ്നേഹത്തിന്റെ ചരടു കെട്ടി അവനതിനെ  പട്ടമാക്കുന്നു 2 തുള്ളികൾ : ഇറ്റിറ്റു വീഴാതെ ചേർത്തു പിടിക്കുന്നു നിന്റെ കണ്ണുകൾ 3 നിന്നെയും കാത്ത് : ഇട്ടു പോയതറിയാതെ കാത്തിരിക്കുന്നു പൂർത്തിയാവാത്ത എന്റെ വീട് 4. സ്വപ്ന സ്ഖലനം : തെറിച്ചു പോവുന്നു നിരർത്ഥകമായ നീയും ജീവിതവും 5 ഇരു: തെളിഞ്ഞ കുളം കാവി സർപ്പത്തിന്റെ വിഷം ചീറ്റൽ ഇരു കുളം ഇരു വിഭാഗം ജീവികൾ തോൽക്കുന്നു ജലരാജൻ അജയ്യനാവുന്നു! 6 ഇരുവഴിയായ നേരത്ത് കുടയില്ലെങ്കിലും തല നനയ്ക്കാതെ തിമിർത്ത് ചെയ്ത മഴയിൽ അവൾ. ഇടിമിന്നലേറ്റ് നെഞ്ച് കരിഞ്ഞ് ഞാനും. 7 ചാരു കസേര ഇറങ്ങി വന്ന കഥാപാത്രങ്ങൾ ഇരിപ്പുറപ്പിക്കാൻ വായനയുടെ വിപ്ലവം 8 അഛന്റെ അലാം സ്വിച്ച് കിടപ്പിലായവന്റെ കൈ ദൂരത്ത് ഇപ്പഴും ജീവനോടെ; അടുത്ത രോഗിയുടെ ഊഴവും കാത്ത്

READ MORE