Story Art

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വളരുന്നതിനനുസരിച്ച് ഏതൊരു ശരാശരി മനുഷ്യന്റെയും എക്കാലത്തെയും വലിയ ആധി, കൈയ്യിൽ

0
Theyyam

കുപ്പികളുമായി കേണലിന്റെ ബംഗ്ലാവിലെ പടികളിറങ്ങി വന്ന സ്ത്രീ, അത് വാങ്ങിക്കാൻ ഒരുങ്ങിയ സെക്രട്ടറിയെ

0

എമ്പുരാൻ സിനിമ ഇറങ്ങി അതിനെക്കുറിച്ചുള്ള ബഹളം നടക്കുന്നതിനിടയിൽ ഒരു ദിവസമാണ് ഞങ്ങളിൽച്ചിലർ ഒന്നിച്ചിരുന്നത്. ഗൗരവമായ ആലോചനകൾക്കുവേണ്ടി ഒരു പ്ലാറ്റ്ഫോം തുടങ്ങുന്ന കാര്യം കുറേക്കാലമായി എല്ലാവരുടെയും മനസ്സിലുണ്ട്. ഓൺലൈനോ ഓഫ് ലൈനോ എന്തായാലും. പല

പ്രായം എൺപതായിട്ടും ഓർമകൾ ചിരുതേയിയെ ചുറ്റിനിൽക്കുന്നു. ഓർമയാണ് ചിരുതേയിയുടെ ഊർജ്ജം, നോവും സ്നേഹവും കലർന്ന ഓർമകൾ. ഓർമകളില്ലെങ്കിൽ ഒറ്റപ്പെട്ടേനെയെന്ന് ചിരുതേയി വിശ്വസിക്കുന്നു.

പൊടിമീശ വന്നത് കരിയിലകൾ തൂത്തു കളയുന്ന വേലക്കാരി ചേച്ചിയെ കാണിച്ച് ഇംപ്രസ് ചെയ്യിക്കാൻ പുറത്തു നിന്ന് ഇല്ലാത്ത മീശ വെട്ടിയൊതുക്കുകയായിരുന്നു ഹരി. അന്നേരമാണ് പപ്പയുടെ സിജെ ഏഴ് 1980 മോഡൽ ജീപ്പ് ഗേറ്റ്

പി എസ് ബാനർജി  പാട്ടുകാരനായിരുന്നു.  പേരുകേട്ട പാട്ടുകാരൻ ? ഉറപ്പിച്ച് പറഞ്ഞു കൂടാ. അറിയുന്നവർക്ക്, പാട്ടുകൾ കേട്ടവർക്ക് ബാനർജിയുടെ ഊർജ്ജം അറിയാം. അവരത് മറക്കാനും ഇടയില്ല. ബാനർജിയുടെ കേൾവിക്കാർ എന്നൊരു സമൂഹം തന്നെ

യാഷേൽ ഉരുവച്ചാൽ എഴുതിയ ഉറുമ്പിനെ സ്വപ്നം കണ്ട ആ രാത്രി എന്ന കഥ