“പലായദ്ധ്വം പലായദ്ധ്വം രേ രേ ദുഷ്കവി കുഞ്ജരാ: വേദാന്ത വനസഞ്ചാരീ ഹ്യായാത്യുദ്ദണ്ഡകേസരീ” (ദുഷ്കവികളാകുന്ന കുഞ്ജരങ്ങളേ, ഓടിയൊളിച്ചാലും. വേദാന്തമാകുന്ന വനത്തിൽ
ന്യൂ ഇയര്‍ ദിവസം ഒരു സര്‍ക്കാരോഫീസിന് മുന്നില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയതിന് ആറ്
ക്രൂരതയുടെ അനുഭവം പങ്കിടാൻ മാത്രമാണോ മനുഷ്യവംശം വിധിക്കപ്പെട്ടത്? ഇത്തരം വലിയ ചോദ്യങ്ങൾ ഹാൻ കാങ്ങ് ഈ നോവലിലൂടെ ഉന്നയിക്കുന്നുണ്ട്. അതോടൊപ്പം ശരീരവും ആത്മാവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള ഒരു വിചാരണ കൂടി ഇതിൽ നടക്കുന്നുണ്ട്.